Hot Posts

6/recent/ticker-posts

പരിമിതികളുടെ നടുവിൽ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി

ഈരാറ്റുപേട്ട: കുറെ വർഷങ്ങളായി നടന്നു വരുന്ന ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിൽസ നിർത്തിയതായി നാട്ടുകാരുടെ ആക്ഷേപം. ദിവസവും 400 രോഗികൾ ഒ.പി.യിലെത്തുന്ന ഈ സർക്കാർ ആശുപത്രി സാധാരണക്കാരുടെ ആശ്രയമാണ്. 
ഇവിടെ 40 പേരെ കിടത്തി ചികിൽസക്കുവാനുള്ള സൗകര്യമുണ്ട്. ഇതിനാണ് തടസ്സം നേരിട്ടിരിക്കുന്നത്.
നഴ്സുമാരുടെ കുറവുകൊണ്ടാണ് കിടത്തി ചികിൽസ മുടങ്ങുവാൻ കാരണമെന്ന് അധികൃതരുടെ വിശദീകരണം. രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെയും നഴ്സുമാരുടെ സേവനം ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കണമെന്ന് മുറവിളി ഉയർന്നിട്ട് വർഷങ്ങളായി. എന്നാൽ ഈ ആവശ്യത്തെ അധികൃതർ അവഗണിക്കുകയാണ് ചെയ്യുന്നത്. 
50 ലക്ഷം രൂപ മടക്കി പണിത എക്സ് റേ യൂണിറ്റ് ജൂണിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തനം തുടങ്ങീയിട്ടില്ല. ഇത് നഗരസഭയുടെ അനാസ്ഥയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം