Hot Posts

6/recent/ticker-posts

പരിമിതികളുടെ നടുവിൽ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി

ഈരാറ്റുപേട്ട: കുറെ വർഷങ്ങളായി നടന്നു വരുന്ന ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിൽസ നിർത്തിയതായി നാട്ടുകാരുടെ ആക്ഷേപം. ദിവസവും 400 രോഗികൾ ഒ.പി.യിലെത്തുന്ന ഈ സർക്കാർ ആശുപത്രി സാധാരണക്കാരുടെ ആശ്രയമാണ്. 
ഇവിടെ 40 പേരെ കിടത്തി ചികിൽസക്കുവാനുള്ള സൗകര്യമുണ്ട്. ഇതിനാണ് തടസ്സം നേരിട്ടിരിക്കുന്നത്.
നഴ്സുമാരുടെ കുറവുകൊണ്ടാണ് കിടത്തി ചികിൽസ മുടങ്ങുവാൻ കാരണമെന്ന് അധികൃതരുടെ വിശദീകരണം. രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെയും നഴ്സുമാരുടെ സേവനം ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കണമെന്ന് മുറവിളി ഉയർന്നിട്ട് വർഷങ്ങളായി. എന്നാൽ ഈ ആവശ്യത്തെ അധികൃതർ അവഗണിക്കുകയാണ് ചെയ്യുന്നത്. 
50 ലക്ഷം രൂപ മടക്കി പണിത എക്സ് റേ യൂണിറ്റ് ജൂണിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവർത്തനം തുടങ്ങീയിട്ടില്ല. ഇത് നഗരസഭയുടെ അനാസ്ഥയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ